Reading Problems? Click Here
Showing posts with label ഫാസിസം. Show all posts
Showing posts with label ഫാസിസം. Show all posts


കഥ, തിരക്കഥ, സംവിധാനം : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്...!!!

തീയതി : 1999 ഡിസംബര്‍ 1
സ്ഥലം : കണ്ണൂര്‍ മൊകേരി സ്കൂള്‍.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം: പിഞ്ചുകുട്ടികളുടെ കണ്മുന്നിലിട്ട് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ രക്തദാഹികളായ ഒരു പേപ്പട്ടിക്കൂട്ടം അരിഞ്ഞു നുറുക്കുന്നു, അവരുടേ നേതാക്കള്‍ക്ക് അത്താഴത്തിനു വിളമ്പാന്‍...

അരിഞ്ഞു നുറുക്കി മാംസപിണ്ഡമാക്കി, ആ ചോരയില്‍ കൊടി നനച്ച് ഉയര്‍ത്തി വീശി അവര്‍ ഇറങ്ങി നടന്നു!!! കണ്ണും മനസും മരവിച്ച് വിറച്ചു നിന്ന കുട്ടികളുടെ മുന്നിലൂടെ...

പെറ്റ നാടിനെ സ്നേഹിച്ചു, ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു എന്ന “മാപ്പര്‍ഹിക്കാത്ത” തെറ്റിനു കൊലയാളിച്ചെന്നായ്ക്കളുടെ കോടതി വിധിച്ച ശിക്ഷ...!!!
(ഒരു പോലീസ് ഗണ്മാനും നിരവധി പിഞ്ചുകുട്ടികളും സാക്ഷികളായിരുന്നിട്ടും സാക്ഷികളില്ലാത്തതിന്റെ പേരില്‍ പ്രതികള്‍ രക്ഷപ്പെട്ടു. ഒരൊറ്റ ആള്‍ മാത്രം ശിക്ഷിക്കപ്പെട്ടു-സാഹചര്യത്തെളിവുകളുടെ പേരില്‍. ആ നാടകത്തിന്റെ ബാക്കി അടുത്ത രംഗത്തില്‍)


തീയതി : 2010 ഒക്ടോബര്‍ 27
സ്ഥലം: ബഹു: കേരള ഹൈക്കോടതി.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം : യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിക്ക് ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ നിലപാട് തേടുന്നു.

പരോളിലിറങ്ങുന്ന പ്രതി പ്രദീപന്‍, പ്രായമായ, ആലംബമില്ലാത്ത തന്നെയും ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞ് ആ അമ്മ നല്‍കിയ പരാതി!

മനുഷ്യത്വത്തിന്റെ അപ്പോസ്തലന്മാരായി സ്വയം പാടിപ്പുകഴ്ത്തുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍, കേരളചരിത്രം ഇന്നോളം കേട്ട ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യത്തെ പാടിപ്പുകഴ്ത്തി... അത് ചെയ്തവരെ ഘോഷയാത്രയായി ആ അമ്മയുടെ വീടിനു മുന്നില്‍ കൊണ്ട് വന്ന് നൃത്തം ചവിട്ടി... അതില്‍ ശിക്ഷിക്കപ്പെട്ട ഒരുത്തനെ രക്ഷിക്കാന്‍ നാലരക്കൊല്ലത്തിനകം മറ്റ് നൂറോളം പേര്‍ക്ക് ശിക്ഷയിളവ് നല്‍കി ഇവനെയും പുറത്തിറക്കി... അടുത്ത ഇറച്ചിക്കച്ചവടത്തിനു കത്തി പണിയാന്‍...




തീയതി : 2010 ഡിസംബര്‍ 1
സ്ഥലം : പാലക്കാട് പുതുശ്ശേരിയിലെ ഒരു ബസ്.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം : നിറയെ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞു നില്‍ക്കുന്ന ആ ബസിലിട്ട് ഒരു വ്യക്തിയെ ഒരു കൂട്ടം പേപ്പട്ടികള്‍ അരിഞ്ഞു നുറുക്കുന്നു. തലപ്പത്തിരിക്കുന്ന കുറേ ചെറ്റപൊക്കികളുടെ ചെറ്റത്തരങ്ങളില്‍ നിന്നും മാധ്യമശ്രദ്ധ തിരിക്കാന്‍...

11 വര്‍ഷം മുന്‍പുള്ള ഒരു രംഗത്തിന്റെ തനിയാവര്‍ത്തനം - രംഗപടത്തിനു മാത്രം ചെറിയൊരു മാറ്റം... (വാര്‍ത്ത ഇവിടെ)

പിഞ്ചുകുട്ടികളേ സാക്ഷിയാക്കി മാത്രം എന്തിനിവര്‍ ഇത് നടത്തുന്നു??? ചെന്നിണം വീണ് പിഞ്ചുമനസുകള്‍ ചുവന്നാലേ അക്രമത്തിന്റെ ചെങ്കൊടിയേന്താന്‍ കൈകള്‍ കിട്ടൂ എന്ന തിരിച്ചറിവു കൊണ്ടോ??? അതോ ഒരു മനുഷ്യനെ കണ്മുന്നിലിട്ട് വെട്ടിയരിയുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന പിഞ്ചുമുഖങ്ങളിലെ പകപ്പ് കാണാനുള്ള സാഡിസമോ??? അവര്‍ക്ക് മാത്രമറിയാം...

ആ മൃതദേഹവുമായി (വെട്ടിയരിയപ്പെട്ട മാംസക്കൂമ്പാരം മാത്രമായിരുന്നു അത്) നടത്തിയ വിലാപയാത്രയ്ക്ക് നേരെയും....

ഒടുക്കം നേതാക്കന്മാരുടെ വക പ്രസ്ഥാവനയും : നേതൃത്വം അറിയാതെയാണ് പലപ്പോഴും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതെന്നും അത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ പൂര്‍ണസഹകരണവും പിന്തുണയും ഉറപ്പാക്കുമെന്നും നേതാക്കള്‍ ഒന്നടങ്കം പ്രഖ്യാപിച്ചിട്ടുണ്ട്....

പേപ്പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചിട്ട് ഞാനല്ല കടിച്ചത്, വേണമെങ്കില്‍ ആ പട്ടിയെ കയറിട്ട് കെട്ടാം എന്നൊരു വാഗ്ദാനം... എന്തൊരു ഔദാര്യമാണെന്നു കാണൂ...

അധികാരത്തിന്റെയും കോഴപ്പണത്തിന്റെയും പിന്‍ബലത്തില്‍ നിങ്ങളുടെ വാള്‍ത്തലപ്പില്‍ എന്നാണ് കൊത്തിയരിയപ്പെടുന്നതെന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ ജീവനോടും‌‌‌‌‌‌‌‌‌‌... 

എന്നാണ് തന്റെ താലിച്ചരടറുക്കപ്പെടുക എന്നോര്‍‌‌‌‌ത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ഓരോ ഭാര്യയോടും‌‌‌‌‌‌...


 എന്നാണ് തങ്ങള്‍ അനാഥരാക്കപ്പെടുക എന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ കുഞ്ഞുങ്ങളോടും‌‌‌‌‌‌‌‌‌‌‌‌...

എന്നാണ് തങ്ങളുടെം മുഖത്തും ചോരത്തുള്ളികള്‍ തെറിച്ച് വീഴപ്പെടുക എന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ വിദ്യാര്‍ത്ഥികളോടും സഖാക്കള്‍‌‌‌‌‌‌ കാണിക്കുന്ന താല്ക്കാലിക ഔദാര്യം‌‌‌...!!!


അരിഞ്ഞുനുറുക്കപ്പെട്ട മനുഷ്യനു പകരം നഷ്ടപ്പെടാനുള്ളത് കുറേ കൊടിമരം മാത്രമാണല്ലോ, അതു കഴിഞ്ഞ് സമാധാനത്തിന്റെ വെള്ളക്കൊടി കാട്ടി മറ്റുള്ളവരെ അടക്കി നിര്‍ത്താമെന്നും , അടുത്ത ഡിസംബര്‍ 1നു അതേ വെള്ളക്കൊടി അടുത്ത സ്വയംസേവകന്റെ ചോരയില്‍ മുക്കി ചെങ്കൊടിയാക്കാമെന്നുമുള്ള മാര്‍ക്സിസ്റ്റ് ഗുണ്ടയുടെ അഹങ്കാരമാണിത്.

ഡിസംബര്‍ 1നെ ബലിദാനങ്ങളുടെ പരമ്പരയാക്കാനാണ് പദ്ധതിയെങ്കില്‍... തെറ്റിപ്പോയി സഖാക്കളേ...

താനൊക്കെ എത്രയെത്ര അരിഞ്ഞ് തള്ളിയാലും , ഈ നാടിനെ സ്നേഹിച്ച് അമ്മയുടെ മുലപ്പാല്‍ കുടിച്ച് നാടിനെ അമ്മേയെന്ന് വിളിച്ച് വളര്‍ന്ന ആത്മാഭിമാനമുള്ള ആണ്‍‌പിള്ളേര്‍ ഈ നാട്ടില്‍ കുറ്റിയറ്റ് പോവില്ലെടോ...!!! അത് തന്നെയൊക്കെ കൊണ്ട് പതിതയായിപ്പോയ ഈ നാടിന്റെ അവശേഷിക്കുന്ന പുണ്യം...!!!


അടിക്കുറിപ്പ് : തങ്ങളുടേ സ്വന്തം പേപ്പട്ടികള്‍ വെട്ടിയരിഞ്ഞു കൂട്ടിയ വാര്‍ത്ത ഇടാന്‍ പറ്റില്ല എങ്കിലും, അതിന്റെ പേരില്‍ കൊടിമരം വെട്ടിയ വാര്‍ത്ത കൊടുക്കാന്‍ ദേശത്തിനപമാനമായ ദേശാഭിമാനിക്ക് യാതൊരു ഉളുപ്പുമുണ്ടായില്ല. അതെങ്ങനെ? അമേദ്ധ്യം ഭക്ഷിക്കുന്നവനു മുണ്ടിലെ ചാണകത്തോടറപ്പ് വരുമോ...!!!

സ്വയം വെട്ടിച്ചത്ത ആറെസ്സെസ് ഗുണ്ടയുടെ മരണം മുതലെടുത്ത് ആറെസ്സെസ് അക്രമം” എന്നായിരുന്നു സാധാ‍രണ ഗതിയില്‍ വരേണ്ടത്. ഇതെന്ത് പറ്റി ആവോ...!!!
(കുറച്ച് നാള്‍ മുന്‍പ് ബോംബെറിഞ്ഞിട്ട് വെട്ടിക്കൊന്ന രണ്ട് ബിജെപി പ്രവര്‍ത്തകരുടെ മരണം ദേശു റിപ്പോര്‍ട്ട് ചെയ്തത് : “ബോംബ് കൊണ്ടു പോകുമ്പോള്‍ പൊട്ടി ബിജെപിക്കാര്‍ മരിച്ചു” എന്നാണ്. ദേഹത്തെ വെട്ടെല്ലാം ചാവുന്നതിനു മുന്‍പ് അവര്‍ സ്വയം വെട്ടിയതാണെന്ന്!!! ഏത്...!!! അത് തന്നെ...!!!)

അധികവായനയ്ക്ക്  :


ഒരു ‘സിഫി’ സര്‍ക്കുലര്‍...



കേരളമെന്ന “ഠ”വട്ടത്തില്‍ കിടക്കുന്ന വോട്ടര്‍മാര്‍ എന്ന കഴുതകള്‍ക്കായി ഇന്ത്യന്‍ ഫാസിസ്റ്റ് പാര്‍ട്ടി (മുസ്സോളിനി) ഇറക്കുന്ന സര്‍ക്കുലര്‍.
പാര്‍ട്ടി അനുഭാവികള്‍ മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുകയോ മതവിശ്വാസം വച്ച് പുലര്‍ത്തുകയോ ചെയ്യുവാന്‍ പാടില്ല എന്ന തത്വം പാര്‍ട്ടിയുടെ ഈ അടുത്തിറങ്ങിയ 23-ആമത്തെ തെറ്റുതിരുത്തല്‍ കത്തില്‍ ഊന്നിയൂന്നി പറഞ്ഞിരിക്കുന്ന വിവരം നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ!


താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍...









ഒരെല്ല് കൂടുതലാണെന്ന് ഞാന്‍ തന്നെ പറഞ്ഞു പോയതാ....








എന്നാല്‍ അതിത്രേം വല്യ എല്ലാരുന്നെന്നും അത് നമ്മടെ നെഞ്ചത്തിട്ട് തന്നെ കുത്തിക്കേറൂന്നും ഞാന്‍ സ്വപ്നത്തില്‍ പോലും നിരീച്ചില്ലെന്റെ ഏംഗല്‍‌സു പുണ്യാളാ....



ഇതാ‍ പണ്ട് വിവരമുള്ളവര്‍ പറഞ്ഞു വച്ചത് -

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ....


പക്ഷേ പാര്‍ട്ടീടെ ഈ ഗതി മാറ്റാ‍ന്‍ ചില്ലറ പൂ‍ കൊണ്ട് പൂമൂടല്‍ നടത്തീട്ട് കാര്യമില്ല...കുറഞ്ഞതൊരു 10 ടണ്‍ പൂവെങ്കിലും വേണ്ടി വരും....




ഹെന്റെ വൈരുദ്ധ്യാത്മക മുത്തപ്പാ...ദേ വരുന്നു ബൂലോക ചെമ്പട....ഇനീപ്പോ മനോരമ... ഫാസിസ്റ്റ്... മുതലാളിത്തം... മാധ്യമ സിന്‍ഡിക്കേറ്റ്... ഹെന്റമ്മോ!


ഇതത്രേ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ...”



മനസിലായില്ല, അല്ലേ.... നമ്മള്‍ക്ക് ആരെങ്കിലും ഒരു ഉപകാരം ചെയ്താല്‍ അതിനു നമ്മള്‍ പകരമെന്തെങ്കിലും ചെയ്ത് കൊടുക്കാറില്ലേ! അത്രയേ ഉള്ളൂ....

പഴയ ഒരു പോള്‍ വധക്കേസില്‍ ഈയിടെ കോടതി പറഞ്ഞ ചില കാര്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ചിലപ്പോള്‍ കത്തിയേക്കും...



പൂര്‍ണമായി മനസിലാകണമെങ്കില്‍ ദാ ഇത് കൂടി വായിക്കണം....

(ഇമേജുകളില്‍ ക്ലിക് ചെയ്താല്‍ വലുതായി കാണാം)




കണ്ടില്ലേ മന്ത്രി പറഞ്ഞത് : “ ഐ.ജിയുടെ പത്രസമ്മേളനം സംബന്ധിച്ചും കോടതി നിരീക്ഷണം ഉണ്ടായ സാഹചര്യത്തില്‍ ചില മാര്‍ഗരേഖകള്‍ക്ക് ഇതു സംബന്ധിച്ച് രൂപം കൊടുക്കും

ഇതായിരിക്കും മന്ത്രി ഉദ്ദേശിച്ച മാര്‍ഗരേഖ!!! ഉയര്‍ന്ന പോസ്റ്റുകളിലേക്ക് മാര്‍ഗം കാണിക്കുന്ന രേഖ!!!

കോമഡി ഐറ്റം ദാണ്ടേ :എ.ഡി.ജി.പി തസ്തികകളില്‍ ഒന്നിലും തന്നെ ഒഴിവില്ലാത്തതിനാല്‍ വിന്‍സന്‍ . എം. പോളിനെ പോലീസ് ആസ്ഥാനത്ത് വകുപ്പില്ലാത്ത എ.ഡിജി.പിയായി നിയമിച്ചിട്ടുണ്ട്

അഹങ്കാരചിന്ത : ഐജിയുടെ പത്രസമ്മേളനത്തിനു മാര്‍ഗരേഖ ഉണ്ടാക്കാം... തനിക്കും തന്റെ മകനുമിട്ട് പാര പണിയുന്ന ചില പാര്‍ട്ടി സെക്രട്ടറിമാരുടെ പത്രസമ്മേളനത്തിനു മാര്‍ഗരേഖ ആരുണ്ടാക്കുമെന്റെ വൈരുദ്ധ്യാത്മക പുണ്യാളാ...


സെക്രട്ടറി മുട്ടറുക്കാന്‍ കാടാമ്പുഴയില്‍ പൂ‍മൂടലുണ്ടോ ആവോ!


സ. കറിയാച്ചന്റെ “വിശേഷാല്‍ പ്രാര്‍ത്ഥന”...

സ. കറിയാച്ചന്റെ പുതിയ പ്രാര്‍ത്ഥനാ മുറി
(കൊരവള്ളിക്ക് പിടിത്തം വീണതിനു ശേഷം!)‌


വിശുദ്ധ പിബി സഖാവിന്റെ നൊവേന

"പരിശുദ്ധ മാര്‍ക്സിന്റെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ പോളിറ്റ് ബ്യൂറോ സഖാവേ, ഏറ്റവും കഷ്‌ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമെ.

യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന സന്ദര്‍ഭത്തിലും സഭയറിഞ്ഞ് സംസാരിക്കാന്‍ മറക്കുന്ന സന്ദര്‍ഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്റെ എല്ലാ ആവശ്യങ്ങളിലും പ്രത്യേകിച്ച് (കൊരവള്ളിയുടെ വേദന മാറാനും ഇനി കുട്ടിസഖാക്കള്‍ കൊരവള്ളിക്ക് പിടിക്കാതിരിക്കാനും) അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട പോളിറ്റ് ബ്യൂറോ സഖാവേ അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു, പാര്‍ട്ടിയുടെ ആദ്യകാല ദൈവങ്ങളുടെ മഹത്വങ്ങള്‍ ഞാന്‍ പാടിനടക്കുമെന്നു ഞാന്‍ സത്യം ചെയ്യുന്നു."

ലാല്‍‌സലാമേന്‍

വാനരന്മാര്‍‌‌ സൂചിമുഖിപ്പക്ഷിയുടെ കൊരവള്ളിക്ക് പിടിച്ച് ഞെക്കിക്കൊന്ന കഥ ഒരു സഖാവ് പറഞ്ഞ് കേട്ടു, കൊരവള്ളിക്ക് പിടിച്ചിട്ടും‌‌‌‌ എന്നെ ഞെക്കിക്കൊല്ലാതെ ജീവനോടെ വിടുവിച്ചതിനു പ്രത്യേക ഉപകാരസ്മരണ. വൈകിപ്പോയതിനു ക്ഷമാപണം

- സ. കറിയാച്ചന്‍


(പാലൊളി) ചന്ദ്രികയിലലിയുന്ന ഐസ്...

ല്ലേലും മറവി രാഷ്ട്രീയക്കാര്‍ക്ക് ഒരു അനുഗ്രഹമാണ്. മാര്‍ക്സിസ്റ്റുകള്‍ക്കാണെങ്കില്‍ പിന്നെ മറവിയെന്നാല്‍ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ തന്നെ ഭാഗമാണ്. ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും മുതല്‍ ജെ.പിയേയും മഹാത്മാഗാന്ധിയേയും വിവേകാനന്ദനേയും ഒക്കെ അടച്ചെതിര്‍ക്കുകയും തികച്ചും മോശമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ചരിത്രമൊക്കെ എത്ര ഈസിയായാണ് ഇന്ന് നമ്മുടെ മാര്‍ക്സിസ്റ്റ് സഖാക്കന്മാര്‍ മറക്കുന്നത്. മറവികളുടെ ഒരു മഹാസഞ്ചയമല്ലേ ഈ മഹത്തായ “പാര്‍ട്ടി”!!!



ദേശാഭിമാനീ...ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്...

(ഇമേജസില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

ദേശാഭിമാനിയെ പറ്റി ഇനി ഒന്നും എഴുതേണ്ട എന്ന് കരുതിയതാണ്. പക്ഷേ എന്ത് ചെയ്യാന്‍...ഇത്രയ്ക്ക് ചിരിപ്പിക്കുന്ന ദേശാഭിമാനിയെ പറ്റി രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ മനുഷ്യനാണോ? മാതൃഭൂമിയും മനോരമയും ഒക്കെ നര്‍മ്മവിഭാഗം തുടങ്ങിയതിനും പക്ഷേ അത് ഇപ്പോള്‍ ചുരുക്കിയതിനും (മത്സരിക്കാന്‍ പറ്റണ്ടേ?) ഒക്കെ കാരണം ഇപ്പോഴല്ലേ എനിക്ക് മനസിലായത്...

ഇത്ര റിയലിസ്റ്റിക്കായി നര്‍മ്മം വിതറാന്‍ കഴിവുള്ള നമ്മുടെ സ്വന്തം “അഭിമാനി” ഇവിടെ ഉള്ളപ്പോള്‍ പിന്നെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നതെങ്ങനെ?

ടോംസ് ഒക്കെ കാര്‍ട്ടൂണേ നിര്‍ത്തി ദേശാഭിമാനി വരിക്കാരനായി എന്നാണ് കേട്ടത്!


ഒരു പിണറായി ഭക്തനു പറ്റിപ്പോയ അമളി...

മണ്ടത്തരങ്ങള്‍ സ്വാഭാവികമാണ്....ആര്‍ക്കും സംഭവിച്ച് പോകാവുന്നതേ ഉള്ളൂ....പക്ഷേ സ്ഥിരമായി മണ്ടത്തരങ്ങള്‍ പറ്റുന്നവരേയോ...?

ഞാനിതു പറയുമ്പോള്‍ നിങ്ങള്‍ കരുതും ഈ പോസ്റ്റ് ദേശാഭിമാനിയെ പറ്റി ആണെന്ന്....അല്ലേ അല്ല!!!

ഒരു “ബുദ്ധിമാനായ” ബ്ലോഗര്‍ക്ക് പറ്റിയ അബദ്ധത്തെ പറ്റി ആണ് ഇവിടെ വിവക്ഷിക്കുന്നത്....

സംഗതി വ്യക്തിഹത്യ ആയി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ “എനിക്ക് തേങ്ങയാണ്”....


ഗുണ്ടാ വര്‍ക്കേര്‍സ് യൂണിയന്‍....

പ്രിയ ഗുണ്ടാസഹോദരന്മാരേ...

നമ്മുടെ സ്വന്തം നാടായ കേരളത്തില്‍ നമ്മുടെ സമൂഹം ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ...സ്വസ്ഥവും സുഖകരവുമായി ജീവിച്ചിരുന്ന നമുക്ക് ഇന്ന് സ്വസ്ഥമായി സ്വന്തം പേരുപോലും പറയാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ ഇന്ന് നിലവിലുള്ളത്.

നമ്മുടെ ആദരണീയരായ രണ്ട് ജ്യേഷ്ഠഗുണ്ടകളാണ് ഇപ്പോള്‍ പൂജപ്പുരയിലെ നമ്മുടെ ആരാ‍ധനാലയത്തില്‍ കഴിയുന്നത്...മാന്യരായ പോലീസ് സുഹൃത്തുക്കള്‍ അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട് എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടോ? ഒരുത്തനെ ഒന്ന് കുത്തണമെന്ന് തോന്നിയാല്‍ ജയിലില്‍ അതിനു സൌകര്യമുണ്ടോ? നമുക്ക് ഒരു സിനിമാനടിയോട് ഒന്ന് സംസാരിക്കണം, വെറുതേ കണ്ണുംകണ്ണും നോക്കിയിരിക്കണം എന്നൊക്കെ തോന്നിയാല്‍ അതിനു ജയിലില്‍ സൌകര്യമുണ്ടോ?? എന്തിനു, ഇപ്പോള്‍ ജയിലില്‍ എസ്-കത്തി പോലും കിട്ടാനില്ല...


  ദേശാഭിമാനീ...തരംതാഴാം...പക്ഷേ ഇത്ര വേണ്ട...

തത്കാലം പോസ്റ്റിടേണ്ടാ, പോസ്റ്റിടേണ്ടാ എന്ന് വിചാരിച്ചിരുന്നതാ...

പക്ഷേ ദേശാഭിമാനി സമ്മയിക്കൂല.....

ദേശാഭിമാനിക്കാര്‍ക്ക് അല്ലെങ്കിലും ഇത് സ്ഥിരം പറ്റാറുള്ളതാണ്...

ആവേശം മൂത്ത് എതിരാളികളെ തെറി വിളിക്കും.....പക്ഷേ പിന്നീട് വിളിച്ച് പറഞ്ഞതൊക്കെ ഇരട്ടി ശക്തിയോടെ തിരിച്ച് വന്ന് സ്വന്തം തലക്കിട്ട് തന്നെ കൊള്ളുകയും ചെയ്യും....

ദേശാഭിമാനിയില്‍ “പ്രൂഫ് റീഡര്‍” എന്ന തസ്തിക ഇല്ലെന്ന് അവര്‍ പല തവണ തെളിയിച്ച് കഴിഞ്ഞതാണ്...(ഉദാ: ഒന്ന്   ,   രണ്ട് )

എങ്കിലും ഇതിത്തിരി കടന്നു പോയില്ലേ ദേശാഭിമാനീ...?


വായിക്കാന്‍ വിട്ടുപോയ ഒരു വാര്‍ത്ത....

ഏതൊരു സംഭവത്തിലുമുള്ള ഹിന്ദുക്കളുടെ പങ്ക് കണ്ടെത്തി തലനാരിഴ കീറി അത് “സംഘപരിവാര്‍ ഭീകരതയായി” വ്യാഖ്യാനിക്കാനും അതിനെ ദിവസങ്ങളോളം പത്രമാധ്യമങ്ങളില്‍ നിറച്ച് നിര്‍ത്തി ചര്‍ച്ച ചെയ്യാനും നാമോരോരുത്തരും ബദ്ധശ്രദ്ധരാണല്ലോ!

പക്ഷേ ചില വാര്‍ത്തകള്‍ മാത്രം നാമെല്ലാം മനഃപൂര്‍വ്വം തമസ്കരിക്കാറുണ്ട്...

തിരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ ഏത്തമിടീച്ചതിലും സംഘപരിവാര്‍ ഭീകരത കണ്ടെത്തിയ “പിണറായീസ് മതേതര നിയമങ്ങളും” ‘കുരങ്ങന്‍’ കുഞ്ഞഹമ്മദുമാരേയുമൊന്നും അത്തരം സന്ദര്‍ഭങ്ങളില്‍ നാം കാണാറില്ല...


പ്രണയിക്കൂ സഖാവേ...ചൈനയെ പ്രണയിക്കൂ...

ചൈനയുടെ ഇന്ത്യാ ആക്രമണ പദ്ധതികളെ പറ്റി ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ട് അധികകാലമായില്ല....

അതിനെപറ്റി ഉള്ള ചര്‍ച്ചകള്‍ എന്തോ ലോകത്തിലെ സകല കാര്യങ്ങളിലും ഇടപെടുന്ന , അമേരിക്കയില്‍ പട്ടി കുരച്ചാലൂം വാര്‍ത്തയാക്കുന്ന ഇടത് സഖാക്കളോ സംഘടനകളോ  മിണ്ടിക്കണ്ടതുമില്ല....

എന്നാല്‍ ചൈന അതിന്റെ തനിസ്വഭാവം കാട്ടിത്തുടങ്ങി.....ഇനിയിപ്പോ  അധികം കാക്കേണ്ട സഖാവേ...നമ്മുടെ സ്വന്തം ചൈന ഈ “ബൂര്‍ഷ്വാ-സെമി ഫ്യൂഡല്‍” ഇന്ത്യയെ ആക്രമിക്കാന്‍!!!


പ്രണയം കൊണ്ട് വിശുദ്ധ യുദ്ധം അഥവാ “ലൌ ജിഹാദ് ” - ഭാഗം 1...

(ഇമേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാവുന്നതാണ്)


കഴിഞ്ഞ ഇലക്ഷന്‍ സമയത്ത് നമുക്ക് കോളായിരുന്നു....ഒരു പെണ്ണ് ഒരു പയ്യനോട് സംസാരിച്ചാല്‍ പിന്നെ ആ വിഷയം ഒരു നാലാഴ്ചത്തേയ്ക്കുണ്ടായിരുന്നു....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന സാമൂഹ്യവിരുദ്ധരെ എതിര്‍ക്കുന്നതും അവരെ പോലീസിലേല്‍പ്പിക്കുന്നതും ഇന്നത്തെ കാലത്ത് ഫാസിസത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ്...

പ്രത്യേകിച്ച് ആ കുറ്റവാളി എങ്ങാനും ന്യൂനപക്ഷക്കാരനോ മറ്റോ ആണെങ്കില്‍ പിന്നെ പറയുകേം വേണ്ട...

എന്നാല്‍ അത്തരത്തില്‍ പെണ്‍കുട്ടികളുടെ മേല്‍ കഴുകന്‍ കണ്ണുകളുമായി പറന്നിറങ്ങുന്ന ക്രിമിനലുകള്‍ക്ക് പ്രേരണ കാമവും പണവും മാത്രമാണെന്നായിരുന്നു ഇത്ര നാളും നമ്മുടെ ധാരണ... അതു കൊണ്ട് തന്നെ ഇത് പോലെ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടപ്പോള്‍ പലരും “ഫാസിസം” എന്ന് അലറിവിളിച്ചത്...


ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്ഥാനോ...???

ഇന്ത്യയില്‍ ഓരോ സ്ഫോടനമുണ്ടാകുമ്പോഴും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യാവിരുദ്ധ ശക്തികള്‍ പിടിയിലാകുമ്പോഴും “മിക്കവാറും” അത് പാകിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് ആണെന്ന ആരോപണം ഉണ്ടാ‍കാറുണ്ട്.

എന്നാല്‍ ഞാന്‍ വായിച്ചേടത്തോളം പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യയോട് വലിയ ശത്രുത ഒന്നുമില്ല എന്നാണു മനസിലായത്.മാത്രമല്ല, പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യക്കാര്‍ ഇപ്പോഴും സഹോദരങ്ങള്‍ തന്നെയാണ്. മതവെറിയും അധികാരഭ്രാന്തും പിടിച്ച ചില പുരോഹിതവര്‍‍ഗ്ഗവും, അധികാരസ്ഥിരതയില്ലാത്ത,അധികാരവര്‍ഗ്ഗം അമ്പേ പരാജയപ്പെട്ട, ദാരിദ്ര്യം പടര്‍ന്നു കയറുന്ന ജനതയുടെ ശ്രദ്ധ തിരിച്ചു വിടാനായി ഇന്ത്യയെന്ന ഒരു “ബലൂണ്‍”ഭൂതത്തെ ശത്രുവായി കാട്ടുന്ന അധികാരികളും ചേര്‍ന്നാ‍ണ് ഇന്ത്യയെ പാകിസ്ഥാന്റെ ശത്രുവാക്കി മാറ്റിയത്....


കശ്മലാ, ചിലരല്ല - പ്രമുഖരുണ്ട്...!!!

ഇന്ത്യന്‍ സൈന്യം” എന്ന് കാ‍ണുമ്പോള്‍ ഹാലിളകുന്ന സൂക്കേടുള്ള ഒരു സഹോദരന്‍ അബദ്ധവശാല്‍ അഹങ്കാരത്തില്‍ കഴിഞ്ഞ പോസ്റ്റില്‍ വന്നു പെട്ടു.പതിവു പോലെ ഇന്ത്യന്‍ സൈന്യം എന്ന് കണ്ടപ്പോഴേക്കും പുള്ളീടെ ഒണ്ടാരുന്ന നട്ടൂടെ പോയി. :)

പിന്നെ എന്താ പറയാ, പുള്ളി വീട്ടില്‍ അച്ഛനേം അമ്മേനേം വിളിക്കുന്നന്‍ ഓമനപ്പേരൊക്കെ അഹങ്കാരീടെ ബ്ലോഗില്‍ വന്ന് പറഞ്ഞേച്ചും പോയി....

“കൈത്തരിപ്പ് തീര്‍ത്തേര്” എന്ന് അഹങ്കാരി പറഞ്ഞിട്ടൊണ്ട്, അതിനാല്‍ എന്നാ പറഞ്ഞാലും മിണ്ടല്ലും! എന്നാരുന്നു പുള്ളിക്കാരന്റെ കല്പന...

വഴിയരികിലിരുന്ന് നമ്മെ നോക്കി ഒരൂ ഭ്രാന്തന്‍ ചീത്ത പറഞ്ഞാ നമ്മളെന്താ ചെയ്യാ? അവഗണിക്കും...

ഗേറ്റ് തുറന്നിട്ടു എന്ന് കരുതി നമ്മുടെ വീട്ടുമുറ്റത്ത് വന്ന് അപ്പിയിട്ടാലോ???

ങാ, പോട്ടെ...പാതിരാത്രിയാണേലും പത്ത് വാഴ നട്ടാ മതിയാരുന്നു.....അതല്ലാതെന്ത് പറയാന്‍!



ഇത് താന്‍ഡാ എസ്‌എഫ്‌ഐ...

“അതിലൊരുത്തന്‍ ഉടുത്തിരിക്കുന്നത് കണ്ടില്ലേ? കാവിമുണ്ട്!!! അപ്പോള്‍ തന്നെ
മനസിലായില്ലേ?? ഇത് എസ്‌എഫ്‌ഐയെന്ന പുരോഗമനപ്രസ്ഥാനത്തെ കരിവാരിത്തേക്കാനും ജനങ്ങളില്‍ ഭീതി പരത്താനുമായി ആര്‍‌എസ്‌എസിന്റെ ഗൂഢാലോചനയാണിത്!!! എസ്‌എഫ്‌ഐയിലെ കുട്ടികള്‍ ഇങ്ങനെ ഒന്നും ചെയ്യുകേയില്ല.അവര്‍ക്കാകെ അറിയുക മുദ്രാവാക്യം വിളി മാത്രമാണ്”
-ഈ വാര്‍ത്ത കേട്ട സി‌പി‌എം‌കാരനായ ഒരു സുഹൃത്തിന്റെ വാക്കുകള്‍


പരാ‍ക്രമം സ്ത്രീകളോടല്ല വേണ്ടൂ...

ഡിഫിക്കാരാ...

ഫരിക്കുന്നത് നുമ്മട മന്ത്രിയാന്നു കരുതി ഇത്രക്കങ്ങോട്ട് വേണോ? അടുത്ത തവണ മറ്റോമ്മാര് കേറുമ്പോ എങ്ങാനും കൈയില്‍ കിട്ടിയാല്‍ ഇവന്മാരു തനിക്കൊണം കാണിക്കുവെ...

എന്നാലും ഈ പെണ്ണുങ്ങളോട് വമ്പു കാട്ടുന്നത് അത്ര ശരിയല്ല കേട്ടോ....ഒരുമാതിരി ആണത്തമില്ലാത്ത ഏര്‍പ്പാടായിപ്പോയി....:)

ഓ സോറി...ഇത് മഹത്തായ പുരോഗമനപ്രസ്ഥാനമാണല്ലോ!!! “ഡിഫി”!!! അവിടെ പെണ്ണുങ്ങളടക്കമുള്ള പൊതുജനത്തിന്റെ മേല്ല് കുതിരകയറുന്നതാണല്ലോ ആണത്തത്തിന്റെ അളവുകോല്‍!!! :)


നാലു വാര്‍ത്തകള്‍...













കേരളത്തിലെ ഹര്‍ത്താല്‍ ദൃശ്യങ്ങളില്‍ ഒന്ന്...



വി.എസിനെ വിലയിരുത്തുക... (Poll)



മറ്റേതൊരു ചെറിയ പ്രശ്നത്തിലും ഇടതുപക്ഷ വിരോധ ഫാസിസ്റ്റു മനോഭാവം പ്രകടമാക്കി ചാടി വീഴാറുള്ള അഹങ്കാരി എന്തേ ലാവലിന്‍ കേസില്‍ മുണ്ടാണ്ടിരിക്കണേന്ന് അഹങ്കാരിയുടെ ചില ബ്ലോഗര്‍ സുഹൃത്തുക്കള്‍ കളിയാക്കി.മറ്റൊന്നും കൊണ്ടല്ല, അതിലിപ്പോ നമ്മളെന്തോന്ന് പറയാന്‍? കാര്യങ്ങളൊക്കെ ജനം നേരിട്ട് കണ്ടും കേട്ടും മനസിലാക്കുകയല്ലേ?

അന്ധമായ പാര്‍ട്ടി പ്രേമമല്ലാതെ പാര്‍ട്ടി ആദര്‍ശങ്ങള്‍ മനസിലുള്ള യഥാര്‍ത്ഥ പാര്‍ട്ടി സ്നേഹികള്‍ പോലും സമ്മതിക്കും, ഔദ്യോഗിക പക്ഷത്തിന്റെ ഈ പോക്ക് പാര്‍ട്ടിയുടെ നാശത്തിലേക്കാണെന്ന്. പണ്ട് ‘ഇന്ദിരയാണ് ഇന്ത്യ’ എന്ന് മുദ്രാവാക്യം മുഴങ്ങിയ തിരഞ്ഞെടുപ്പ് അഴിമതിക്കേസിന്റെ അതേ സീന്‍ & സിറ്റുവേഷനിലാണ് ഇപ്പോള്‍ കേരളത്തിലെ സിപി‌എം.


പിണറായിയുടെ ഒന്നാം മതേതരനിയമം...

നമ്മുടെ പ്രിയപ്പെട്ട പിണറായി സഖാവ് നമുക്ക് ഒത്തിരി ഒത്തിരി പുതിയ പാഠങ്ങള്‍ പറഞ്ഞു തന്ന മഹാനാണ്.ഒരു തരത്തില്‍ പറയുകയാണെങ്കില്‍ പുള്ളി ഒരു സര്‍വകലാശാലയാണ്. നമുക്കൊക്കെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ പഠിക്കുവാനുള്ളാ ഒരു സര്‍വകലാശാല.

ഈയടുത്ത കാലത്തായി പുള്ളി “മതേതരത്വം” എന്ന വിഷയത്തില്‍ ഒരുപാട് പുത്തന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ച് പറ്റിയതൊക്കെ നാം കണ്ടതാണ്.

ഒരാള്‍ എങ്ങനെ മതേതരവാദിയാകുന്നു, എങ്ങനെ വര്‍ഗീയവാദിയാകുന്നു, മതേതരരുടെയും വര്‍ഗീയവാദികളുടേയും ലക്ഷണങ്ങളെന്തൊക്കെ എന്നൊക്കെ അദ്ദേഹം നമുക്ക് പറഞ്ഞ് തന്നതാണ്.

ഇതാ ഇപ്പോള്‍ അദ്ദേഹം ലോകത്തിനായി സംഭാവനചെയ്യുന്നു...

“പിണറായിയുടെ മതേതരനിയമങ്ങള്‍!!!”

മൂന്ന് നിയമങ്ങളാണ് സഖാവ് ഈ സിദ്ധാന്തത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.ഇത് മൂന്നും കൂടി ഒറ്റയടിക്ക് മനസിലാക്കാനുള്ള കെല്പ് പാവം ജനങ്ങള്‍ക്ക് ഉണ്ടായെന്ന് വരില്ല. അതിനാല്‍ ഓരോന്നോരോന്നായി വിശദീകരിക്കാം..


പിണറായിയുടെ ഒന്നാം മതേതര നിയമം

പിണറായിയുടെ ഒന്നാം മതേതര നിയമം പറയുന്നതെന്തെന്നാല്‍

“ എവിടെ ഏതൊരു പ്രശ്നം നടന്നാലും അതില്‍‍ ഉള്‍പ്പെട്ടവരില്‍ ഏതെങ്കിലും ഒരാള്‍ ന്യൂനപക്ഷസമുദായാംഗമാണെങ്കില്‍ ആ പ്രശ്നം എന്തുതന്നെ ആയാലും അത് വര്‍ഗീയപ്രശ്നമായിരിക്കുന്നതും മറുവശത്തുള്ളവര്‍ക്കു പിന്നില്‍ സംഘപരിവാറായിരിക്കുന്നതുമാണ് ”

അതായത് നാം ഏതൊരു സംഭവം എടുത്താലും അതില്‍ ഒരു ഭാഗത്ത് ഒരു ന്യൂനപക്ഷസമുദായാംഗം ഉള്‍പെടുകയും മറുഭാഗത്ത് ഒരു ഭൂരിപക്ഷസമുദായാംഗവും ഉള്‍പ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും (പ്രശ്നം എന്തു തന്നെ ആയാലും) ആ പ്രശ്നം സംഘപരിവാറിന്റെ വംശോന്മൂലന അജന്‍ഡയുടെ ഭാഗമായിരിക്കും.

ഈ നിയമം സത്യമാകാന്‍ ‍ നാം ശ്രദ്ധിക്കാനുള്ള പ്രധാനകാര്യമെന്തെന്നാല്‍ ഓരോ പ്രശ്നത്തിലെയും ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ ജാതിയും മതവും അവരുടെ കുടുംബാംഗങ്ങളുടെ ജാതിയും മതവും ചരിത്രവും വരെ നാം ശ്രദ്ധിക്കേണ്ടതും ഇവയിലെവിടെ എങ്കിലും ന്യൂനപക്ഷത്തിന്റെ മണം അടിക്കുന്നുണ്ടോ എന്നുമാണ്.

വിശദീകരിച്ചുള്ള ഉദാഹരണം : തിരഞ്ഞെടുപ്പ് പരിശീലനത്തിനിടയില്‍ ഒരു ഉത്തരേന്ത്യന്‍ നിരീക്ഷകന്‍ ഒരു മലയാളി ഉദ്യോഗസ്ഥനെ കൊണ്ട് ഏത്തമിടുവിച്ച വാര്‍ത്ത നാം കണ്ടതാണ്, നാമെല്ലാവരും അറിഞ്ഞതുമാണ്.

എന്നാല്‍ ഇവിടെയാണ് പിണറായിയുടെ ഒന്നാം മതേതര നിയമത്തിന്റെ ഉപയോഗം. പിണറായിയുടെ നിയമമനുസരിച്ച് നോക്കുമ്പോഴാണ് ഈ പ്രശ്നത്തിലെ സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡ നാം മനസിലാക്കുന്നത്.ആ നീരീക്ഷകന്‍ ‘ഗുജറാത്തില്‍’ നിന്നുമുള്ള ആളാണ്!!! ഏത്തമിട്ട ആളാകട്ടെ ഇസ്ലാം മതവിശ്വാസിയും!!! ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ സംഗതിയുടെ വര്‍ഗീയ നിറം?

ദാ കണ്ടില്ലേ...ഈ സിദ്ധാന്തമില്ലായിരുന്നുവെങ്കില്‍ നമുക്ക് ഈ ‘അപകടകരമായ’ സംഘപരിവാര്‍ അജന്‍ഡ മനസിലാകുമായിരുന്നോ???


(ഇലക്ഷനു നാലു ദിവസം മുന്‍പ് 12-ആം തീയതിയാ‍ണ് പിണറായി ഈ സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലീം വര്‍ഗീയധ്രുവീകരണം നടത്തി വോട്ട്ബാങ്ക് നേടാനുമുള്ള അത്യന്തം അപകടകരമാ‍യ വര്‍ഗീയ അജന്‍ഡ ആയിരുന്നു എന്ന കുപ്രചരണം ചില ഫാസിസ്റ്റ്-വര്‍ഗീയ-സയണിസ്റ്റ് ശക്തികള്‍ ചില “അശ്ലീല” പുസ്തകങ്ങളിലൂടെ അഴിച്ച് വിടുന്നുണ്ട്.അത് തികച്ചും തെറ്റായ,അമേരിക്കയുടേയും ഇസ്രയേലിന്റേയും ഒത്താശയോടെ യുഡി‌എഫും ബിജെപിയും നടത്തുന്ന ദുരാരോപണം മാത്രമാണ്.ഈ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും ആ “അശ്ലീല” മാസികയ്ക്കെതിരെയും “നാട്ടുകാര്‍” പ്രതികരിക്കുന്നതാണ്)

പക്ഷേ എന്ത ചെയ്യാനാ...ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം ശാസ്ത്രസിദ്ധാന്തങ്ങള്‍ അറിവില്ല.അതല്ലേ അവര്‍ ഇങ്ങനൊക്കെ കമന്റുകളെഴുതി വയ്ക്കുന്നേ...ഛേ... (എങ്ങനെ വരും പിണറായി സാറേ...എസ്‌എസ്‌എല്‍‌സി വിജയം നൂറു ശതമാനമാക്കാന്‍ നുമ്മട ബേബിച്ചയന്‍ കഷ്ടപ്പെടുമ്പ പുള്ളകള്‍ക്ക് ഇത്രയും വിവരം വരുന്നത് തന്നെ അതിശയോല്ലേ???)



പ്രിയ വായനക്കാരേ...ആ ഗുജറാത്തി ഉദ്യോഗസ്ഥന്‍ കാണിച്ചത് തെറ്റ് തന്നെ എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇതിലും ഹിന്ദു-മുസ്ല്ലീം വേര്‍തിരിവുണ്ടാക്കി “ആരൊക്കെ ചത്താലും എന്തൊക്കെ കത്തിയാലും എനിക്കും കിട്ടണം വോട്ട്” എന്ന മനഃസ്ഥിതി ഉള്ള ഇത്തരം ആളുകള്‍ എന്ന് നശിക്കുന്നോ അന്നേ രക്ഷപ്പെടൂ ഈ രാജ്യം!!!

കാര്യമുള്ള പ്രശ്നങ്ങള്‍ക്ക് സംസാരിക്കട്ടെ, പക്ഷം പിടിച്ചോട്ടെ...ആരും കുറ്റം പറയുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ആരും ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി, വോട്ടിനുവേണ്ടി നമ്മെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ കാത്ത് നില്‍ക്കുന്ന ഇത്തരക്കാര്‍ സ്വയം മതേതരര്‍ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍, മതേതരത്വത്തെ പറ്റി ഘോരഘോരം വാദിക്കുന്നത് കേള്‍ക്കുമ്പോള്‍, അര്‍ത്ഥം നഷ്ടപ്പെട്ട ആ വാക്കിനോട് സത്യത്തില്‍ തോന്നുന്നത് പുച്ഛമല്ല, സഹതാപമാണ്...

സത്യത്തില്‍ ഭയവും സങ്കടവുമൊക്കെയാണു മനസില്‍ തോന്നുന്നത്...ഈ തരത്തിലുള്ള കമ്യൂണിസ്റ്റുകളുടെ “അഭിനവ”മതേതരത്വം കാണുമ്പോള്‍...

ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത് ദാ ഈ കത്താണ്. ഏപ്രില്‍ 21ന്റെ മാതൃഭൂമി പത്രത്തില്‍ വായനക്കാരുടെ കത്തുകളില്‍ വന്ന ഈ കത്ത്. പ്രിയപ്പെട്ട മുസ്ലീം സഹോദരങ്ങളില്‍ തിരിച്ചറിവുണ്ടാകുന്നു എന്നതും ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന യഥാര്‍ത്ഥ വര്‍ഗീയവാദികളെ അവര്‍ തിരിച്ചറിയുന്നു എന്നതും സത്യത്തില്‍ ഒരളവും വരെ സന്തോഷവും ആശ്വാസവും പകരുന്നു.



വാല്‍ക്കഷ്ണം : പ്രിയ പിണറായി സഖാവേ...ഈ മതേതരത്വവും കൊണ്ട് നടക്കുമ്പോള്‍ ഒരു കാര്യം തിരിച്ചറിയുന്നത് നന്ന്. എല്ലാവരേയും എല്ല്ലാക്കാലവും വഞ്ചിക്കാന്‍ കഴിയില്ല എന്നത്...ദാ ഇസ്ലാം സമൂഹവും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു, അവരെ മുതലെടുക്കുന്നവരെ...

ബി.ജെ.പി.യെ തോല്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം വച്ച്‌ മുസ്ലീങ്ങൾ കണ്ണുമടച്ച്‌ മറ്റുള്ളവർക്ക്‌ വോട്ടുചെയ്തുകൊള്ളുമെന്നു വിചാരിക്കരുത്‌ എന്നൊരു സന്ദേശം – യു.പി.യിൽ നിന്ന്‌.

ഉലമ കൌൺസിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തുന്നത്‌ അവിടുത്തെ മൂന്നു പ്രമുഖ “മതേതര”കക്ഷികൾക്കും – ബി.എസ്‌.പി., കോൺഗ്രസ്‌, എസ്‌.പി. – തിരിച്ചടിയാകുമെന്നു കേൾക്കുന്നു.

അയ്യോ - നിങ്ങളിങ്ങനെ സ്വന്ത നിലയ്ക്കു പോയാൽ അതു ബി.ജെ.പി.യെ സഹായിക്കലാവില്ലേ – അതു ചെയ്യരുത്‌ – ഞങ്ങൾക്കു തന്നെ വോട്ടു ചെയ്യണം എന്നു മതേതരര്‍ കാലുപിടിച്ചപ്പോൾ ചില മുസ്ലീങ്ങളുടെ മറുപടി ഏകദേശം ഇങ്ങനെ.

“ബി.ജെ.പി. എന്ന ഉമ്മാക്കി കാട്ടി എത്രകാലം ഞങ്ങളെയിങ്ങനെ വിരട്ടും കൂവേ? ബിജെപി. അധികാരത്തിൽ വന്നാലും ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. പത്തറുപതുകൊല്ലമായില്ലേ നിങ്ങൾ ഞങ്ങളെയിങ്ങനെ പേടിപ്പിച്ചു മുതലെടുക്കുന്നു?”

“The heavens will not fall if there’s a BJP government. For 60 years, we have been bullied and intimidated with the BJP-RSS bogey, first by the Congress and then Mulayam and Mayavati.

“Let another Gujarat happen because we live in a Gujarat-like ambience all the time. At least the BJP openly propagates Hindutva. The others promote it while wearing burqas.”

Muslims seek to rip ‘secular’ mask



ചേര്‍ത്ത് വായിക്കേണ്ടത് :
cpm,dyfi,secularism,politics, fascism