Reading Problems? Click Here


മറക്കാത്ത ചരിത്രം : ഈ വാക്കുകള്‍ ആരുടേത്?

പ്രിയ വായനക്കാരേ...

നിങ്ങള്‍ക്കായി ഞാന്‍ ഒരു മത്സരം മുന്നോട്ട് വയ്ക്കുന്നു. (കഴിഞ്ഞ ഗോമ്പറ്റീഷന്റെ ഉത്തരം ഒരു പോസ്റ്റായി തന്നെ വേണ്ടതുണ്ട്. അത് തയ്യാറായിക്കൊണ്ടിരിക്കുന്നു. തൊഴില്പരമായ തിരക്കുകള്‍ കാരണമാണ് നീണ്ടു പോകുന്നത്. ക്ഷമിക്കുക. അതിന്റെ ഉത്തരം രണ്ടാഴ്ചയ്കുള്ളില്‍ ഇടുന്നതാണ്)

ഇത് പൊതുവായനക്കാര്‍ക്ക് കൂടി ഉള്ളതാണ് എങ്കിലും മുഖ്യമായി ഇത് ഉദ്ദേശിക്കുന്നത് രാഷ്ട്രീയ സ്വയംസേവകസംഘത്തോട് അനുഭാവമുള്ള വായനക്കാരെയാണ്. അവരുടെ ചരിത്രപരമായ അറിവ് ഒന്ന് അറിയുന്നതിനു വേണ്ടി ആണിത്. ഇത് സമ്മാനത്തിനു വേണ്ടി ഉള്ള മത്സരമൊന്നുമല്ല, സംഘത്തെ പറ്റി എത്ര പേര്‍ക്ക് എത്രമാത്രം അറിവുണ്ട് എന്ന് അറിയുന്നതിനു വേണ്ടി ആണ് ഈ പോസ്റ്റ്.


ഒരു ‘സിഫി’ സര്‍ക്കുലര്‍...



കേരളമെന്ന “ഠ”വട്ടത്തില്‍ കിടക്കുന്ന വോട്ടര്‍മാര്‍ എന്ന കഴുതകള്‍ക്കായി ഇന്ത്യന്‍ ഫാസിസ്റ്റ് പാര്‍ട്ടി (മുസ്സോളിനി) ഇറക്കുന്ന സര്‍ക്കുലര്‍.
പാര്‍ട്ടി അനുഭാവികള്‍ മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുകയോ മതവിശ്വാസം വച്ച് പുലര്‍ത്തുകയോ ചെയ്യുവാന്‍ പാടില്ല എന്ന തത്വം പാര്‍ട്ടിയുടെ ഈ അടുത്തിറങ്ങിയ 23-ആമത്തെ തെറ്റുതിരുത്തല്‍ കത്തില്‍ ഊന്നിയൂന്നി പറഞ്ഞിരിക്കുന്ന വിവരം നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ!


താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍...









ഒരെല്ല് കൂടുതലാണെന്ന് ഞാന്‍ തന്നെ പറഞ്ഞു പോയതാ....








എന്നാല്‍ അതിത്രേം വല്യ എല്ലാരുന്നെന്നും അത് നമ്മടെ നെഞ്ചത്തിട്ട് തന്നെ കുത്തിക്കേറൂന്നും ഞാന്‍ സ്വപ്നത്തില്‍ പോലും നിരീച്ചില്ലെന്റെ ഏംഗല്‍‌സു പുണ്യാളാ....



ഇതാ‍ പണ്ട് വിവരമുള്ളവര്‍ പറഞ്ഞു വച്ചത് -

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ....


പക്ഷേ പാര്‍ട്ടീടെ ഈ ഗതി മാറ്റാ‍ന്‍ ചില്ലറ പൂ‍ കൊണ്ട് പൂമൂടല്‍ നടത്തീട്ട് കാര്യമില്ല...കുറഞ്ഞതൊരു 10 ടണ്‍ പൂവെങ്കിലും വേണ്ടി വരും....




ഹെന്റെ വൈരുദ്ധ്യാത്മക മുത്തപ്പാ...ദേ വരുന്നു ബൂലോക ചെമ്പട....ഇനീപ്പോ മനോരമ... ഫാസിസ്റ്റ്... മുതലാളിത്തം... മാധ്യമ സിന്‍ഡിക്കേറ്റ്... ഹെന്റമ്മോ!


യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌ - ലേഖനം...

മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം....

-കെ.എം. ഷാജി പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്
(മാതൃഭൂമി - 2 ഫിബ്രവരി 2010)